Category Archives: ponnadikkAl jIyar

വാനമാമല ജീയർ മംഗളാശാസനം

Published by:

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

 
രമ്യോപയന്ത്രുമുനിവര്യദയാനിവാസം
രാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|
വന്ദേ മനോജ്ഞവരദാഹ്വയമാത്മവന്തം
ആജന്മസിദ്ധപരിപൂതചരിത്രബോധം|| 1

അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണാമൃതക്കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാനവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
രമ്യോപയന്ത്രുമുനിവര്യദയാനുഭാവ
സംസിദ്ധഗുണഗണൗഗമഹാർണവായ|
രാമാനുജായ മുനയേ യമിനാം വരായ
നാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2

അഴകിയ മണവാള മാമുനികളുടെ കരുണയാല് കിട്ടിയ നല്ല ഗുണങ്ങളുടെ കൂട്ടത്തിന് കടലും, മുനികളുടെ തലവരും, ജ്ഞങ്ങളുടെ  കുല നാഥരുവായ രാമാനുജ ജീയർ സ്വാമി അങ്ങേയ്ക്ക് എപ്പോഴും നമസ്കാരം.

 
ശ്രീരമ്യജാമാത്രുമുനീന്ദ്രപാദകംജാതഭ്രുംഗം കരുണാന്തരംഗം|
രാമാനുജം നൌമി മുനിം മദീയഹ്രുച്ചന്ദ്രകാന്തോപലപൂർണചന്ദ്രം|| 3

അഴകിയ മണവാള മാമുനികളുടെ തൃപ്പാദകമലങ്ങളില് വണ്ട് പോലേയുള്ളവരും, കരുണ നിരഞ്ഞ മനസ്സുള്ളവരും, അടിയൻടെ ചന്ദ്രകാന്തക്കല്ല് പോന്ന മനസ്സിന് മുഴു മതി പോലായവരുമായ രാമാനുജ ജീയർ സ്വാമിയെ ജ്ഞാൻ നമസ്കരിക്കുന്നു.

 
വന്ദേ വാത്സല്യസൗശീല്യജ്ഞാനാദിഗുണസാഗരം|
രാമാനുജമുനിം രമ്യജാമാത്രുമുനിജീവിതം|| 4


വാത്സല്യം,ശീലം,ജ്ഞാനം മുതലായ ഗുണങ്ങളുടെ  കടലായും അഴകിയ മണവാള മാമുനികളെ തനിക്കു പ്രാണനായും കൊണ്ടിരിക്കുന്ന വാനമാമല രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
വന്ദേ വാനമഹാശൈലരാമാനുജമഹാമുനിം|
യദനാദരസവ്രീഡം അന്തരാലാശ്രമദ്വയം|| 5

ആര് ഉപേക്ഷിച്ചതാല് ബ്രഹ്മചര്യ സന്യാസ ആശ്രമങ്ങൾ സലജ്ജമായോ ആ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

(വാനാമാമല രാമാനുജ ജീയർ ആദ്യം ബ്രഹ്മചാരിയായിരുന്നു പിന്നിട് കല്യാണം കഴിക്കത്തെ നേരെ സന്യാസി ആയതാല്, കല്യാണങ്കഴിച്ചു പിന്നെ സന്യാസിയാകുമ്പോഴ് ഇടയില് സംഭവിക്കുന്ന രണ്ടു ആശ്രമങ്ങളായ ഗ്രുഹസ്ത്ഥ മറ്റും വാനപ്രസ്ത്ഥ ആശ്രമങ്ങളു നാണങ്ങുണുങ്ങി എന്നത്രെ).

 
രമ്യജാമാത്രുയോഗീന്ദ്രപ്രസാദപ്രഥമാസ്പദം|
രാമാനുജമുനിം വന്ദേ കാമാദിദുരിതാപഹം|| 6

അഴകിയ മണവാള മാമുനികളുടെ അരുളിന് ആദ്യ ലാക്കായവരും കാമം തുടങ്ങിയ ദോഷങ്ങളെ കളയുന്നവരുവായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
രാമാനുജമുനിം വന്ദേ രമണീയഗുണാകരം|
രാഗദ്വേഷവിനിർമുക്തം രാജീവദളലോചനം|| 7

നല്ല ഗുണങ്ങൾക്കു പാർപ്പിടവും,വിരുപ്പോ വെറുപ്പോ ഇല്ലാത്തവരും, താമര ഇതഴെപ്പോലേയുള്ള കണ്ണൂള്ളവരുമായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
ഉത്പത്തിം പവനാത്മജേ അലഭത യാ വൈരാഗ്യസമ്പത്പുരാ
ശാന്തേ ശാന്തനവേ നിരന്തരമാഗാദ് വൃദ്ധിം സമൃദ്ധാം തത:|
സേയം സമ്പ്രതി യം സമേത്യ ഭുവനേ വിദ്യോതതേ നൈകധാ
തം രാമാനുജയോഗിനം ഗുരുവരം പശ്യേമ ശശ്വദ് വയം|| 8

വൈരാഗ്യമെന്ന സ്വത്ത് വായു കുമാരനിടത്തിലു ജനിച്ചു പിന്നെ ശന്തനു പുത്രനായ ഭീഷ്മരിടത്തിൽ നന്നായി വർത്തിച്ചു. അത് ഇപ്പോഴ് ഈ ലോകത്ത് രാമാനുജ ജീയർ സ്വാമിയെ ചേർന്നു പല വിധത്തിലും പ്രകാശിക്കുന്നു. ആ ജീയർ സ്വാമിയെ നമ്മുടെ കണ്ണുകൾ കൊണ്ടു എപ്പോഴും കണ്ടു കളിക്കാം.

 
വ്യാഖ്യാ യസ്യ വിദഗ്ധസൂരിപരിഷച്ചിത്താപഹാരക്ഷമാ
യദ്ദൈനന്ദിനസത്ക്രിയാ യതിവരാദ്യാചാരസൻമാതൃകാ:|
തം രാമാനുജയോഗിവര്യമമലം ജ്ഞാനാദിപൂർണാശ്രയം
വന്ദേ സൗമ്യവരേശയോഗിചരണദ്വന്ദ്വാരവിന്ദാശ്രയം|| 9

ആരുടെ വ്യാഖ്യാനം വിദ്വാന്മാരെ ആകർഷിക്കുനനുവോ, ആർ നിത്യം അനുഷ്ടിക്കുന്ന സത് ക്രിയകൾ യതിവരന്മാർക്കു സന്മാത്രുകയ്യാണോ, കുറ്റ്രമില്ലാത്തവരും, ജ്ഞാനവാനും, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദ കമലങ്ങളെ ആശ്രയിച്ചവരുമായ ആ വാനമാമല ജീയർ സ്വാമിയെ വന്ദിക്കുന്നു.

 
യദ്ഗോഷ്ഠീസവിദസ്ഥിതാ: ശകുനാസ്ഥത്വം പരം ശാശ്വതം
ജ്യോതിർവേദരഹസ്യസാരപഠിതം നാരായണ: ശ്രീപതി:|
കിഞ്ചാന്യേ ചതുരാനനാദിവിബുധാസ്തച്ചേഷഭൂതാ ഇതി
വ്യാകുർവന്തി പരസ്പരം യതിവരം രാമാനുജം തം ഭജേ|| 10

ആരുടെ ഘോഷ്ഠീയിനു അടുത്തുള്ള പക്ഷികൾ പോലും, “വേദാന്ത രഹസ്യ സാരവായി പഠിക്കപ്പെടുനനൻ, പരം, ശാശ്വതം മറ്റും ജ്യോതി, ശ്രിയ:പതിയായ നാരായണൻ തന്നെയാണു” എന്നും, “ബ്രഹ്മാവ് തുടങ്ങിയ മറ്റേ ദേവമ്മാരൊക്കേ നാരായണൻടെ ശേഷ ഭൂതരാണ്” എന്നും, പരസ്പരം പ്രവചിക്കുന്നോ ആ വാനമാമല രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

 
യത്കാരുണ്യസുധാതരംഗവിലസന്നേത്രാഞ്ചലപ്രക്ഷിതാ:
യേ കേചിത് ഇമേ അർത്ഥപഞ്ചകവിദാം മുഖ്യാസ്തു സങ്ഖ്യാവതാം|
ശ്രീമദ്വ്യോമമഹാചലസ്യ മഹിതൈ: കൈങ്കര്യജാതൈർധ്രുവൈ:
ഭൂയാനാശ്രിതകല്പകോ വിജയതേ രാമാനുജോയം മുനി:|| 11

കരുണാമൃത അലകൾ കളിക്കുന്ന എവർടെ കടക്കണ്ണ് പാർവയിനു ലാക്കായോര് അർത്ഥ പഞ്ചക ജ്ഞാനികളുടെ  പ്രദാനിയാകുവോ,ആ രാമാനുജ ജീയർ സ്വാമി, ശിഷ്യമ്മാർക്കു കല്പകവൃക്ഷമായും, ശ്രീവാനമാമല ക്ഷേത്രത്തിനു പല മഹത്തായ കൈങ്കര്യങ്ങളെ ചെയ്തുകൊണ്ടും തിളങ്ങുകയാണ്.

 
അസ്തിസ്നായുവസാ അസ്രമാംസനിചിതേ അനിത്യേ വികരാസ്പദേ
ദേഹേ അസ്മിന്നനഹമ്യഹമ്മതികരേ ശബ്ദാദിസേവാപരേ|
ശ്രീമദ്വൈഷ്ണവമത്പരാര്യവിമുഖേ മയ്യപ്യകാർഷീദ്ദയാം
യസ്തം വ്യോമമഹാഗിരേ: പരിപണം രാമാനുജം തം ഭജേ|| 12

എല്ല്, നരമ്പ്, കൊഴുപ്പ്,ചോര,വസ എന്നിവകൾ കൂടിയതും,വികാരമുള്ളതും, അനിത്യവുമായ, ജ്ഞാനല്ലാത്ത ഈ ദേഹത്തെ, ജ്ഞാൻ എന്ന് കരുതുന്നവനും, ശബ്ദം മുതലായ ഇന്ദ്രിയ വിഷയങ്ങളില് അകപ്പെട്ടുപോയവനും, തന്നെ നോക്കിത്തന്നെ വരുന്ന ശ്രീവൈഷ്ണവരെയും നോക്കാതിരിക്കുന്നവനുവായ അടിയനമാർക്കും എവര് അരുളിയോ, വാനമാമല ക്ഷേത്രത്തു നിദിയായ ആ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

 
വിദ്യാകേലിഗ്രുഹം വിരക്തിലതികാവിശ്രാന്തികല്പദൃമം
പ്രോന്മീലദ്ഗുണദിവ്യരത്നപടലീനിക്ഷേപമംജൂഷികാം|
ശ്രീമല്ലക്ഷ്മണയോഗിവര്യപദവീരക്ഷൈകദീക്ഷാഗുരും
ശ്രീമദ്വ്യോമമഹാചലേ ച നിരതം രാമാനുജാര്യം ശ്രയേ|| 13

വിദ്യയുടെ കളിസ്ത്ഥലവായും, വൈരാഗ്യം എന്ന വള്ളി വിശ്രമിക്കുന്ന കല്പവ്രുക്ഷവായും, ഉയര്ന്ന കാന്തിയുള്ള ഗുണങ്ങളെന്ന രത്നങ്ങളെ സൂക്ഷിക്കുന്ന പെട്ടിയായും, എംബെരുമാനാർ നിയമിച്ച ആചാര്യ പീഠത്തെ നിർവഹിക്കുന്നതില് ഉരപ്പുള്ളവരും,വാനമാമല എംബെരുമാനിടത്തില് എപ്പോഴും ഈടുപെടുന്നവരുമായ രാമാനുജ ജീയർ സ്വാമിയെ ആശ്രയിക്കുന്നു.

 
കാന്തോപയന്ത്രുമുനിവര്യദയാനിവാസം
വൈരാഗ്യമുഖ്യമഹനീയഗുണാംബുരാശിം|
ശ്രീദേവനായകപദപ്രണയപ്രവീണം
രാമാനുജം യതിപതിം പ്രണമാമി നിത്യം|| 14

അഴകിയ മണവാള മാമുനികളുടെ കനിവിന് വസതിയും, വൈരാഗ്യം തുടങ്ങിയ നല്ല ഗുണങളുടെ  കടലും, ശ്രീ ദൈവനായക പെരുമാളുടെ ത്രുപ്പാദങ്ങളെ തികച്ചും സ്നേഹിക്കുന്നവരുമായ രാമാനുജ ജീയർ സ്വാമിക്ക് എപ്പോഴും പ്രണതി.

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

വാനമാമല ജീയർ പ്രപത്തി

Published by:

ശ്രീ: ശ്രീമതേ ശഠകോപായ നമ: | ശ്രീമതേ രാമാനുജായ നമ: || ശ്രീമദ് വരവരമുനയേ നമ: | ശ്രീ വാനാചല മഹാമുനയേ നമ: ||

അഷ്ടദിഗ്ഗജങ്ങളെന്ന ശ്രീ വാനമാമല ജീയർ സ്വാമിയുടെ ശിഷ്യന്മാരിൽ ഒരാളായ ശ്രീ ദൊഡ്ഡയ്യങാർ അപ്പ എന്നും മഹാചാര്യൻ അരുളിയതു

സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗ
സമ്പശ്യതാം നയനയോർമുദമാദദാനൗ|
സംസാരസാഗരസമുത്തരണപ്രവീണൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1

അപ്പോൾത്തന്നേ അലർന്ന ചെന്താമര പോൽ അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുരുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാത്തഭൂമ്ന:
കാമാദിനിഗ്രഹകരസ്യ ഗുണാംബുരാശേ:|
വാനാദ്രിലക്ഷ്മണമുനേർനതലോകകല്പ-
വ്രുക്ഷായമാണചരണൗ ശരണം പ്രപദ്യേ|| 2

മണവാള മാമുനികളുടെ  കരുണയാല് മഹത്വം നേടിയവരും, കാമം മുദലായ ദോഷങ്ങളെ നശിക്കാൻ കഴിവുള്ളവരും, നല്ല ഗുണങ്ങളുടെ കടലുവായ വാനമാമല രാമാനുജ ജീയർ സ്വാമികളുടെ,ശരണാഗതർക്കു കല്പവൃക്ഷമായ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ദാരാത്മജാദിജനിതം സുഖമൈഹികം യ:
കാരാഗ്രുഹപ്രഭവദു:ഖസമം വിചാര്യ|
സൗമ്യോപയന്ത്രുമുനിപാദയുഗം ശ്രിതസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 3

ഭാര്യ മറ്റും മക്കളാല് ഉണ്ടാകുന്ന സുഖത്തെയൊഴിച്ച വേദനയിന് തുല്യമായി ഓർത്തു, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ച, വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ആദൗ ഹനൂമതി വിരക്തിലതാ പ്രസൂതാ
പശ്ചാദ് ഗുരുപ്രവരമേത്യ വിവ്രുദ്ധിമാപ്താ|
ശാഖാസഹസ്രരുചിരാ യമുപേത്യ താദ്രുഗ്
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 4

വിരക്തിയെന്ന വള്ളി ആദ്യം ഹനൂമനിടത്ത് ഉൽപ്പത്തിയായി. പിന്നീടു ആചാര്യ ശ്രേഷ്ഠരായ വാനമാമല ജിയ്യരെ ചേർന്ന് വിളഞ്ഞു തഴച്ചു ആയിരം കിളകൾ കിളയ്ച്ചു ഭംഗിയായി തിളങ്ങുന്നു.ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാനാചലസ്യ വരമണ്ടപഗോപുരാദി-
കൈങ്കര്യമാരചിതവാൻ ഫണിനാഥവദ്യ:|
പ്രീത്യൈ വരം വരവരസ്യ യതീശിതുസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 5

യതിശ്രേഷ്ഠരായ മണവാള മാമുനികളുടെ ഇഷ്ടം പോലേ വാനമാമല ദിവ്യ ക്ഷേത്രത്തിന് വര മണ്ടപ ഗോപുരാദികളെ ആദിശേഷനെപ്പോലേ ഭംഗിയായി നിർമ്മാണിച്ച വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ഭാഷാന്തരേണ പരിണാമവദാഗമാനാം
യ: ശ്രീശഠാരിവചസാം ശ്രവണാമ്രുതാനാം|
അർഥാൻ ഉപാദിശതുതാരതര: സതാം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 6

ചെവികുളിർക്കും അമ്രുതവായി,വേദത്തുടെ അർത്ഥത്തെ തമിഴില് വെളിയിട്ട ശഠകോപരുടെ തിരുവായ്മൊഴിയെ, ഉദാരമായി സജ്ജനങൾക്കു ഉപദേശിച്ച വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യന്നാമകീർതനമനുക്ഷണമാഹൂരാര്യാ:
സംസാരഭോഗിവിഷയനിർഹരണായ മന്ത്രം|
പുംസാം പറേണ പുരുഷേണ ച സാമ്യദം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 7

ആരുടെ ത്രുനാമ സംകീർത്തനം, സംസാരമെന്ന പാമ്പിൻടെ വിഷത്തെ മുരിക്കുന്ന മന്ത്രമോ,ജീവാത്മരെ പരമപുരുഷനായ എംബെരുമാനിടത്തു സമീപിക്കവും സഹായിക്കുവോ,ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

പുംസാം പുരാതനഭവാർജിതപാപരാശി:
സ്മ്രുത്യാ യയോ: സക്രുദപി പ്രളയം പ്രയാതി|
സദ്‌വന്ദിതൗ പരമപാവനതൈകവേഷൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 8

സ്മരിച്ചമാത്രം ജീവാത്മരുടെ അനാദികാല സംസാരത്താലുണ്ടായ പാവക്കൂന്നെ നശിപ്പിക്കുന്നവയും, സാധുക്കൾ വണങുന്നവയും, സാക്ഷാൽ പരമ പരിശുദ്ധ സ്വരുപവുമായ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യത്തീർഥവാരി കലികാലസമീരണോത്ഥ-
താപത്രയാഗ്നിശമനം വിമലം ജനാനാം|
യദ്രേണുരാന്തരരാജ:പ്രശമായ ചൈതദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 9

വാനമാമല ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു. ആ തൃപ്പാദ തീർത്ഥം കലി കാലമെന്ന വായു കിളപ്പിയ മൂന്നു താപത്തീനാക്കുകളെ (ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങള്‍) കെടുക്കും. ആ തൃപ്പാദ ധൂളി മന മാലിന്യങ്ങളെ പോക്കും.

വാധൂലവംശതിലകോ വരദാര്യവര്യോ
വാത്സല്യസിന്ധുരഖിലാത്മഗുണോപപന്ന:|
നിക്ഷിപ്തവാൻ നിജഭരം സകലം യയോസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 10

വാധൂല കുല തിലകരായി, വരദാര്യൻ എന്ന ത്രുനാമം ചാർത്തി, വാത്സല്യം തുടങ്ങിയ ഗുണങ്ങളുടെ കടലായ, എല്ലാ ആത്മഗുണങ്ങളും കൂടിയുള്ള അപ്പാച്ചിയാരണ്ണാ, ഏതു ത്രുപ്പാദങ്ങളില് തന്നെ രക്ഷിക്കുന്ന ഭാരത്തെ സമർപ്പിച്ചുവോ, ആ വാനമാമല ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

സട്വൃത്തസംഭവഭുവാ ശമദാന്തിസീമ്നാ
സദ്വന്ദിതേന നിഗമാഞ്ചലസാരഭൂമ്നാ|
സമ്പൂജിതൗ സമരപുങ്ങവദേശികേന
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 11

സദാചാരത്തിനു ജന്മസ്ഥലവായി,ശമ ദാന്തി തുടങ്ങിയ നല്ല ഗുണങ്ങൾക്കു സീമയായി, സജ്ജനങ്ങൾ വന്ദിക്കുന്നവരായി,വേദാന്തസാര ജ്ഞാനിയുമായ മഹനീയരായ സമര പുങ്ങവ ദേശികർ എന്ന പോരേറ്റ്രു നായനാര് നന്നായി പുജിച്ച, വാനമാമല ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വൈരാഗ്യം യദി വായുസന്തനുസുതാധിക്ഷേപദക്ഷം, പുരാ
ഭക്തിശ്ചേച്ഛഠവൈരിമുഖ്യപദവിബദ്ധാനുസാരാ, പരം|
ജ്ഞാനം യദ്യപി നാഥയാമുനയതിപ്രൗഢാദിശൈലീയുതം
തസ്മാദ് വാനമഹാദ്രിലക്ഷ്മണമുനേ: കോ വാ ജഗത്യാം സമ:|| 12

വായുപുത്ര ഹനുമൻ മറ്റും സന്തനു പുത്രൻ ഭീഷ്മരെക്കാൾ വൈരാഗ്യത്തോടെ വാനമാമല ജീയർ സ്വാമി ശഠകോപർ തുടങ്ങിയ ഒരാണ്വഴി ഗുരുപരമ്പരയെ ഭക്തിയോടനുശരിച്ചു. യതിശ്രേഷ്ഠർകളായ നാഥമുനി യാമുന മുനികൾക്കു സമവായ ജ്ഞാനിയുമാണു. വാനമാമല ജീയർ സ്വാമിയെപ്പോലേ ഈ ലോകത്തില് വേറൊർത്തരുണ്ടോ? ഇല്ലെന്നത്രെ.

കൈങ്കര്യം യദി വാനശൈലകമലകാന്തസ്യ ശേഷക്രമാത്
പ്രീതിശ്ചേത് കുലശേകരസ്യ ഭജനേ തദ്ഭക്തപൂജാവിദൗ|
അച്ചായാങ്ഘ്രിസരോരുഹാർചനവിധൗ യദ്യുജ്ജ്വലാ: പ്രക്രിയാ:
താസ്താ മഞ്ജുകവേർഗുണൈകസദനം വാനാദ്രിയോഗീശ്വര:|| 13

ആദിശേഷനെപ്പോലെ വാനമാമല ദൈവനായക പെരുമാളിനു കൈങ്കര്യപരനായും,കുലശേഖര ആഴ്വാരെപ്പോലെ ആ എംബെരുമാൻടെ അടിയരെ പൂജിക്കുന്ന പ്രിയങ്കരനായും, മധുരകവി ആഴ്വാരെപ്പോലേ സ്വാചാര്യൻടെ ത്രുപ്പാദങ്ങളെ അര്ച്ചിക്കുന്ന മഹനീയരായും, നല്ല ഗുണങ്ങളുടെ ഒരേയൊരു പാർപ്പിടമായും വാനമാമല രാമാനുജ ജീയർ സ്വാമി എഴുന്നരുളി തിളങ്ങുകയാണ്.

ശിഷ്യാചര്യാതനുദ്വയീം നിരഭജത്പ്രായേണ ലക്ഷ്മീപതി:
ഹ്യേകോ അഭൂന്നര സംജ്ഞകസ്തദപരോ നാരായണാഖ്യ: പുരാ|
ആദ്യ ത്വേകതര: ക്രുപാമ്രുതനിധി: സൗമ്യോപയന്താ മുനി:
തച്ഛിഷ്യാഗ്രതരോ അപരോ വിജയതേ രാമാനുജാഖ്യോ മുനി:|| 14

പണ്ടൊരിക്കല് ശ്രിയ:പതിയാനവൻ താൻത്തന്നെ ആചാര്യനായും, ശിഷ്യനായും രണ്ടു ത്രുമേനികളായി അവതരിച്ചു. അതില് ആചര്യനായതു നാരായണൻ.ശിഷ്യനാണൂ നരൻ. ഇപ്പോൾ ആ രണ്ടു പേരിൽ ഒരുവര് കാരുണ്യസിന്ധുവായ ആചാര്യർ മണവാള മാമുനികളായും,മറ്റ്രൊരുവർ അവർടെ പ്രദാന ശിഷ്യരായ വാനമാമല രാമാനുജ ജീയർ സ്വാമിയായും അവതരിച്ചു തിളങ്ങുന്നു.

മലയാള ഭാഷയിൽ തർജ്ജമ ചെയ്ത അടിയൻ സൗരിരാജൻ രാമാനുജ ദാസൻ.

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org